Wednesday, July 31, 2013

കണ്‍വെന്‍ഷന്‍ സ്ഥാനമാനങ്ങള്‍ വേണോ ആര്‍ക്കെങ്കെങ്കിലും. എടുക്കുവാന്‍ ആളില്ലാത്തെ മൊത്തമായും ചില്ലറയായും വില്‍പ്പനക്ക്.

കണ്‍വെന്‍ഷന്‍ വക പോടിപൂരങ്ങള്‍ ഒരു വഴിക്ക് നടക്കുന്നു. ഇതിനിടയില്‍ സാധാരണയില്‍ നിന്നും വ്യതസ്തമായി ഇത്തവണ കണ്‍വെന്‍ഷന്‍ വക സ്ഥാനമാനങ്ങള്‍ ആര്‍ക്കും വേണ്ടാതെ കെട്ടികിടക്കുന്നു. പണ്ടായിരുന്നു എങ്കില്‍ ചൂടപ്പം പോലെ തീര്‍ന്നു പോകുന്ന സ്ഥാനമാനങ്ങള്‍ അവസാനം ലേലം വിളിക്കാന്‍ ഇറങ്ങി തിരിച്ചതോ കെ സി സി എന്‍ എ നേരിട്ടും. ചിക്ക്കാഗോ കെ സി എസ് നെ നോക്ക് കുത്തിയാക്കി പുല്ലനും കുഴിവെട്ടു പത്രോസും കൂടിയാണ് ലേലം വിളിക്കുന്നത്‌. തീട്ട്ടപ്പുരവും പല്ലനുംപിന്നെ കൂവനും ഒക്കെ ഇതൊന്നും അറിഞ്ഞില്ലേ ?


ഇപ്പോഴത്തെഅനൌന്‍സ്മെന്റ് പ്രകാരം ആര്‍ക്കും അപേക്ക്ഷിക്കാമെന്ന് മാത്രമല്ല, യൂനിറ്റ് ഭാരവാഹിയുടെ ഒപ്പ് ആവശ്യമില്ല. പുല്ലനെപോലുള്ള നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളുടെ അംഗീകാരം മതി. അതായത് ചിക്കാഗോയിലെ മാഫിയയുടെ തലക്കു മുകളിലൂടെ കാര്യങ്ങള്‍ നടക്കുന്നു എന്ന്. 

എന്തായാലും താല്‍പ്പര്യമുള്ളവര്‍ അപേക്ഷിക്കുക. ഒരു കാര്യം മാത്രം ഈയുള്ളവന്‍ വ്യക്തമാക്കട്ടെ. രണ്ടു കൂട്ടരും കൂടി കടി പിടി കൂടി ദയവായി ഈ മഹത്തായ പ്രസ്ഥാനത്തിനെ വീണ്ടും പെരുവഴിയില്‍ ആക്കരുത്. യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിച്ചു കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുക. ഈയുള്ളവന്‍ എഴുതി തോല്‍പ്പിച്ചു എന്നോന്നോന്നും പറഞ്ഞേക്കരുത്. കാരണം ഈയുള്ളവന്‍ എതിരല്ല കണ്വെന്ഷന് . എന്നാല്‍ പോക്രിത്തരം കാണിച്ചാല്‍ എയുല്ലവനെകൊണ്ട് ആകുന്നതു പോലെ പ്രതികരിക്കും എന്ന് മാത്രം. അതിനു പ്രാഞ്ചിയെന്നോ മൂഞ്ചിയെന്നോ ഉള്ള ഒരു ദാഷിന്യവും ഉണ്ടാകില്ല.

Wednesday, July 24, 2013

പാവം ഒരു നന്ടികെട്ടവന്റെ രോദനം.






മുത്തു വിരോധം എന്നുള്ള ഒരു കാര്യം മാത്രം ഊണിലും ഉറക്കത്തിലും കൊണ്ടുനടക്കുന്ന പാവം നന്ടികെട്ടവന്റെ ദീന രോദനം കേട്ടിട്ട് ചിരിവന്നു പോയി. ഹൂസ്റ്റണിൽ കാള പെറ്റു എന്ന് കേട്ടതേ കയറുമായി ഓടിയ നന്ദികെട്ടവനും കൂട്ടരും തോറ്റു തുന്നം പാടിയിട്ടും മതിയായില്ല. ഇന്നലെ വന്ന ഒരു നനഞ്ഞ പടക്കത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.





കിഴക്കേൽ ജോയി കൊടുത്ത TEMPORARY INJUNCTION ORDER അതിന് ആധാരമായ ഒരു സാഹചര്യവും നിലനിൽക്കുന്നതല്ലാത്തതിനാൽ എന്നുവച്ചാൽ ലോകം മുഴുവൻ അറിയാവുന്ന മേലേടം എന്ന ക്നാനായ കത്തോലിക്കാ പുരോഹിതന്റെ കൊടും നുണകളുടെയും തെളിവ് നശിപ്പിക്കലുകളുടെയും അടിസ്ഥാനത്തിലും കേസ്സിന് അടിസ്ഥാനമായ തരത്തിലുള്ള ഒരു നടപടികൾക്കും മുതിരാൻ ഉദ്ദേശം ഇല്ലായെന്നും കോടതിക്ക് ഉറപ്പ് കൊടുത്തതിനാലും പ്രസ്തുത INJUNCTION ORDER ന്റെ ആവശ്യം നിലനിൽക്കുന്നതല്ലായെന്ന് കോടതി വിലയിരുത്തി.


ഈ പറഞ്ഞ നുണകളും തെളിവ് നശിപ്പിക്കലും നടന്നു എന്ന് വ്യക്തമായി അറിയാം എങ്കിൽ എന്തുകൊണ്ടാണ് മക്കളെ അപ്പീലിന് പോകാത്തത് ? വെറുതെ വീണിടത്ത് കിടന്നു ഉര്ളാതെ മക്കളെ. മുത്തു പറയുന്നത് അപ്പാടെ വിഷമെന്നും, നിങ്ങൾ എഴുതുന്നത്‌ മുഴുവനും സഭ്യത യാണ് എന്നും വിശ്വസിക്കാൻ ഞങ്ങൾ അമേരിക്കയിലെ സാധാരണ ക്നാനായ മക്കൾ മണ്ടന്മാരല്ല . 

Monday, July 22, 2013

അങ്ങിനെ കോടതി ഉത്തരവും വന്നു. ഇനി എന്ത് ? അപ്പീൽ കൊടുക്കുവാൻ മറക്കരുതേ ജോയികുട്ടാ.

ഈ കഴിഞ്ഞ ആഴ്ച നടന്ന സുപ്രാധാന സംഭവങ്ങളിൽ രണ്ടും മാഫിയായ്ക്കിട്ടു കിട്ടിയ പണി ആയിരുന്നു. ആദ്യത്തെ കാര്യം നമ്മുടെ ഫൈവ് സ്റ്റാർ ധ്യാനം തന്നെ . വൻ  വിജയം എന്ന് പറയുവാൻ സാധിക്കില്ല എങ്കിലും പരാജയം തീരെ ആകാത്ത ഫൈവ്  സ്റ്റാർ ധ്യാനം ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.  മൂഞ്ചികൾ കുറെ പേര് പിൻ  വാതിലിലൂടെ വന്നു അനുഗ്രഹം കൈപ്പറ്റി . പ്രാഞ്ചികൾ  മൂഞ്ചികളുടെ കൂടെ   കൂടി ധ്യാനം ബഹിഷ്കരിച്ചു.  പ്രാര്തനക്കാരും അവരുടെ സിൽപന്തികളും കൂടി  ധ്യാനിച്ച്‌ പരിപാടിയെ വിജയിപ്പിച്ചു.  ഇനി നഷ്ടം വന്നു വെങ്കിൽ മുത്തുവിന്റെ അഗാപ്പെക്ക് നഷ്ടം. 


ഇനി അടുത്ത  പ്രധാന കാര്യം  ഏറെ കൊട്ടി ഘോഷിച്ചു മാഫിയാ നടത്തിയ  കേസിന്റെ തലവിധി ആയിരുന്നു.  സ്റ്റേ  സ്ഥിരമാക്കുവാൻ വേണ്ടി കുഞ്ഞെപ്പു വക്കീല നടത്തിയ പാഴ്ശ്രമം  ഒരു ധാഷിന്യവും ഇല്ലാതെ ജഡ്ജി ഏമാൻ ചവറ്റു കുട്ടയിൽ ഇട്ടു എന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണമായി  ഉത്തരവിന്റെ കോപ്പി ഇവിടെ കൊടുക്കുന്നു.


ഇനി എന്തു ചെയ്യും നമ്മുടെ കുഞ്ഞെപ്പു വക്കീൽ ? അപ്പീലിന് പോകണം കേട്ടോ.  അച്ഛനെയും കൂട്ടരെയും വീണ്ടും കോടതിയിൽ വിളിച്ചു വരുത്തണം. എന്നിട്ട് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന്റെ ഉത്തരവാദിത്വം അച്ഛന്റെ തലയിൽ കെട്ടി വച്ച്  അച്ഛനെതിരെ ഒരു പ്രമേയം കൂടി പാസാക്കണം. ഇത് പറയുവാൻ കാരണം നമ്മുടെ മാഫിയയുടെ കുറെ ദിവസങ്ങളായുള്ള രോദനം കേട്ടിട്ടാണ്.   സാമ്പത്തിക നഷ്ടം ആണ്  പുതിയ പ്രചരണത്തിന്റെ മുഖ്യ കാതൽ. അതായത് അവർ കൊടുത്ത കേസിൽ വാദിക്കുവാനായി വക്കീലിനെ വച്ചു  എന്നുള്ളതാണ് അച്ഛൻ ചെയ്ത ക്രിമിനൽ കുറ്റം. വക്കീളില്ലാതെ അച്ഛനെ കോടതിയിൽ കയറ്റി ഞെളിയാമെന്ന് മാഫിയാ കരുതി പോലും.  അല്ലെങ്കിൽ മുത്തു വിനെ പോലെ കോടതി എന്ന് കേട്ടാൽ മുട്ട് വിറയ്ക്കുന്ന  അച്ഛനാണ് മേലേടം എന്ന് കരുതിക്കാണും പിള്ളേര്. ഇനി അതോർത്ത് വിഷമിക്കേണ്ട. നഷ്ടപെട്ടത് തിരിച്ചു പിടിക്കുവാൻ മേലേടം തുനിഞ്ഞു ഇറങ്ങിയാൽ  കിഴക്കേൽ മോൻ ഇത്തിരി വിഷമിക്കും.  കാണാൻ പോകുന്ന പൂരം പറഞ്ഞരിയിക്കണ്ടല്ലോ.

Saturday, July 20, 2013

ഹൂസ്റ്റൻ കലാപം : കഥ തുടരുന്നു.

ഹൂസ്റ്റൻ നഗരത്തിൽ നടന്നു വന്നിന്നുരുന്ന കേസും കേസുകെട്ടും ഒക്കെയായി ആകെപ്പാടെ ജഗ പൊക ആയിരുന്നു എങ്കിലും അന്നത്തെ ഭൂകമ്പത്തിന്റെ ശേഷം ഭൂകമ്പങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ആണ് പുതിയൊരു കത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. വായിക്കുക പ്രബുധരാകുക. ശ്രദ്ധിക്കുക ഈ കത്ത് അമേരിക്കാൻ ക്നായിലൂടെ വരില്ല. കാരണം സത്യത്തെ തുറന്നു കാട്ടുന്ന ഒന്നും അവിടെ വരില്ലല്ലോ.

Thursday, July 18, 2013

മുപ്രാൻ വീണ്ടും . ഇവിടുത്തെ പോലെ അവിടെയും . എൻഡോ ഗാമി ഇലക്ഷന് വേണ്ടി



മുപ്രാൻ വീണ്ടും അമേരിക്കാൻ സ്റ്റൈലിൽ നേതാവായി. എന്ടോ ഗമിക്കു വേണ്ടി എന്തൊക്കയോ ചെയ്തു തീര്ക്കുവാൻ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ആളുകളെ മണ്ടന്മാരാക്കി വീണ്ടും അധികാരത്തിൽ കയറിയ മുപ്രാനോട് ഒരു ചോദ്യം മാത്രം ഈൗയുല്ലവനു ചോദിക്കാനുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മൈക്ക് കാണുമ്പോൾ തികട്ടി വരുന്ന ഈ എൻഡോ ഗാമി പ്രേമവും പിന്നെ ആളുകളുടെ കണ്ണിൽ പൊടിയിടുവാനായി നടത്തിയ ഒപ്പുശേഖരണവും അല്ലാതെ എന്ത് ചെയ്തു മഹാൻ? ശേഖരിച്ച ഒപ്പുകൾ എവിടെ കൊണ്ടുപോയി പൂഴ്ത്തി വച്ചിരിക്കുന്നു.






എന്തൊക്കെയോ ചെയ്തു തീര്ക്കുവാൻ ഉണ്ട് എന്നാണു പറഞ്ഞു കേട്ടത്. ഒരിക്കൽ കൂടി അമേരിക്കാൻ പ്രാഞ്ചികളുടെ ചിലവിൽ അമേരിക്ക കറങ്ങി പണ്ട് ചെയ്തതുപോലെ അനാധാലയത്ത്തിനു വേണ്ടി എന്ന് പറഞ്ഞു പിരിവെടുക്കുക. പിന്നെ നാട്ടില വന്ന് ഇഗ്ലീഷ് മീഡിയം ഉണ്ടാക്കിയത് പോലെ അടുത്ത അടവ് എടുക്കുക. കൂടെ തട്ടിപ്പിന്റെ ആൾ രൂപമായ സന്തോഷിനെ പോലുള്ള തട്ടിപ്പ് വീരന്മാര്ക്ക് കുടപിടിക്കുക. ഇതൊക്കെയല്ലേ ചെയ്തു തീര്ക്കുവാനുള്ളത്. അമേരിക്കയിൽ ഇലക്ഷനുവേണ്ടി ഉപയോഗിക്കുന്ന എന്ടോ ഗമിയുദെ കുതത്രങ്ങൾ അങ്ങിനെ നാട്ടിലും ചിലവാക്കി തുടങ്ങി എന്നർത്ഥം . ദൈവമേ ഈ സമുദായത്തെ രക്ഷിക്കണമേ
.

Monday, July 15, 2013

നന്ടികെട്ടവന്റെ നനഞ്ഞ പടക്കം : വീണ്ടും പഴയ ലീക്കുമായി ഇറങ്ങിയിരിക്കുന്ന്നു. ഈ മണ്ടന്റെ തലയില ആൾ താമസമില്ലേ ?

കാൽ കാശിനു വിലയില്ലാത്ത കുറെ നനഞ്ഞ പടക്കങ്ങളുമായി വീണ്ടും ഉമ്മാക്കി കാണിച്ചു ആളുകളെ വിഡ്ഢികളാക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് നന്ടികെട്ടവാൻ എന്ന വിഡ്ഢികളുടെ രാജാവ്. കണിയാൻ എന്ന കൃമി ഇപ്പോൾ എവിടെയാണ് എന്ന് ആര്ക്കും അറിയില്ല. എന്നിരുന്നാലും മുത്തുവിനെതിരെ എന്ത് പറഞ്ഞാലും കയ്യടിക്കാൻ തയ്യാറായ കുറെ മാഫിയാ കാനികല്ക്ക് വേണ്ടി ഇല്ലാത്ത കുറെ വെടികൾ പൊട്ടിച്ചാൽ ജീവിതം കൃതാര്തമാകും എന്ന് കരുതുന്ന കുറെ പമ്പര വിഡ്ഢികൾ !!!!


വെട്ടുവേലി നടത്തിയ കുറെ വേലിചാട്ടകഥകൾ പ്രസിദ്ധീകരിച്ചാൽ മുത്തുവിനു എന്തോ സംഭവിക്കും എന്ന് കരുതുന്നവർ ഇപ്പോഴും ഉണ്ടല്ലോ. സ്വന്തം വീട് പണി പൂര്ത്തിയാക്കാൻ സാധിക്കാതെ രായ്ക്കു രായ്മാനം അമേരിക്ക വിട്ടു ഓടേണ്ടി വന്ന ആ കത്തനാർ താൻ എഴുതിയ ഈമെയിൽ നന്ദികെട്ടവന് അയച്ചു കൊടുത്തിട്ടു അത് ലീീക് എന്ന് പറയുന്നതിന്റെ സാമാന്യ ബോധം ഈയുള്ളവന് പിടി കിട്ടുന്നില്ല. കുറഞ്ഞ തലക്കെട്ട് കണ്ടപ്പോൾ കേസിസിഎനഎ കണ്‍ വെൻ ഷൻ പൊളിക്കുവാൻ വേണ്ടി മുത്തു എഴുതിയ കത്തായിരിക്കും എന്നാണ് ഈയുള്ളവൻ പ്രതീക്ഷിച്ചത്. 

തന്റെ തോന്നിയവാസം അനുവദിച്ചു കൊടുക്കാത്തതിന്റെ പേരില് പണി കിട്ടിയതിന്റെ ചിരുക്ക് തീര്ക്കുവാൻ വേണ്ടി എങ്ങിനെയും മുത്തുവിനെ പുകച്ചു പുറത്ത് ചാടിക്കുകയും പിന്നെ സമുദായത്തിനു കൂടി സ്വീകാര്യനായ തന്നെ വി ജി ആക്കുകയും ചെയ്താലോ എന്നുള്ള പ്രതീക്ഷിയാൽ ചെയ്ത പണി ഇപ്പോൾ ഒരു കിടിലൻ പണിയായി തനിക്കു തന്നെ പാരയായി വന്നതിന്റെ ദേഷ്യം തീര്ക്കാൻ ഇങ്ങനെ കുറെ ഓല പാമ്പ് ഇട്ടു മനുഷ്യനെ മണ്ടന്മാരക്കാതെ ധൈര്യം ഉണ്ട് എങ്കിൽ വീണ്ടും എഴുതുക ഹൂസ്റ്റണിലെ കേസിനെ പറ്റിയും നിങ്ങൾ അവകാശപെട്ട കാര്യങ്ങളുടെ നിജ സ്ഥിതികളെ പറ്റിയും . ആ കിലവാൻ ജോണ് സാറിന്റെ കയ്യിൽ കാണുമല്ലോ കുറെ കൂടി ഈമെയിലുകൾ . ഇല്ലെങ്കിൽ ഈയുള്ളവന തരാം ജോണ്സാർ ഈയുള്ളവന് അയച്ച ഈമെയിലുകൾ.


Friday, July 12, 2013

ഹൂസ്റ്റണിലെ തിരക്കഥ: നുണകളും സത്യങ്ങളും

ഹൂസ്റ്റണിലെ പ്രശനങ്ങള്‍ സംബന്ധിച്ച് പള്ളിയുടെ പീ ആര്‍ ഓ പുറത്തിറക്കിയ കത്താണ് താഴെ കൊടുത്തിരിക്കുന്നത്. വായിക്കുക...അറിയുക സത്യം......

പ്രീയപ്പെട്ട ഇടവകാംഗങ്ങളെ, 

ഹ്യൂസ്റ്റന്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയെ  സംബന്ധിച്ചുള്ള അസത്യങ്ങളും കള്ള പ്രചരണങ്ങളും കൊടുമ്പിരികൊസ്ഥിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഹ്യൂസ്റ്റനിലെ സത്യാവസ്‌ഥ വസ്‌തുനിഷ്‌ഠമായി ഏവരേയും അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു.  



ജോയി കിഴക്കേല്‍ എന്ന വ്യക്‌തിയെ മുന്‍ നിര്‍ത്തി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയും  (ഗഇഇചഅ)  ഹ്യൂസ്റ്റന്‍ ക്‌നാനായ കത്തോലിക്കാ സൊസൈറ്റിയും(ഒഗഇട) ചേര്‍ന്ന്‌   ഹ്യൂസ്റ്റനിലെ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളി വികാരി  ബഹു: മാത്യു മേലേടത്തച്ചനേയും ഏതാനും ചില ട്രസ്റ്റിമാരേയും അനാവശ്യമായി കോടതിയിലേക്ക്‌ വലിച്ചിഴച്ച പരാതിയുടെ പ്രസക്‌ത ഭാഗങ്ങള്‍ (ലെല മ©മേരവാലി© ²1അ & 1ആ) “ആരോപണം” 
ജൂണ്‍ രസ്ഥ്‌ 2013 ല്‍ വികാരിയച്ചന്റെ നേതൃത്വത്തില്‍ കൂടിയ ട്രസ്റ്റിമാരുടെ മീറ്റിംഗില്‍ പള്ളിയുടെ വസ്‌തുവകകള്‍ മറ്റൊരു സ്‌ഥാപനത്തിനു കൈമാറാന്‍ തീരുമാനിച്ചു. 
യാഥാര്‍ത്ഥ്യം 
ആരോപണത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം അച്ചന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരുടെ യോഗം നടന്നിട്ടില്ല.  വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ 23 അംഗ പാരീഷ്‌ കൌണ്‍സിലിലെ 21 അംഗങ്ങള്‍ പങ്കെടുത്ത പാരീഷ്‌ കൌണ്‍സില്‍ മീറ്റിംഗ്‌ നടത്തപ്പെട്ടു. ഈ മീറ്റിംഗിലും പള്ളിയുടെ ഉടമസ്‌ഥാവകാശത്തെ സംബന്ധിച്ച്‌ യാതൊരു ചര്‍ച്ചയും നടത്തപ്പെട്ടില്ല. 
പ്രസ്‌തുത പാരീഷ്‌ കൌണ്‍സില്‍ മീറ്റിംഗിന്റെ അജന്തയും തീരുമാനങ്ങളും താഴെപ്പറയുന്നവയാണ്‌. 
അഴലിറമ 
1. ഇടവക പള്ളിയുടെ പി. ആര്‍. ഒ 
      തീരുമാനം:    
      സജി മരങ്ങാട്ടിലിനെ ഇടവകയുടെ പി ആര്‍ ഒ ആയി തിരഞ്ഞെടുത്തു. 
      2. tiles installation 
    തീരുമാനം: 
    ഈ പ്രോജക്‌ടിനാവശ്യമായ ഫസ്ഥ്‌ ലഭിക്കാതിരുന്നതിനാല്‍ തല്‍ക്കാലം റ്റൈല്‍സ്‌ ഇടസ്ഥാ എന്ന്‌ തീരുമാനിച്ചു. 


3.  Article of incorporation of Knanaya Catholic Mission - Houston

 
അ: മുന്‍ വികാരി ഫാ. ജോസ്‌ ഇല്ലിക്കുന്നുമ്പുറത്ത്‌ സ്‌ഥലം മാറിപ്പോയ സാഹചര്യത്തില്‍, ഡയറക്‌ടര്‍ ബോര്‍ഡിന്റെ പ്രസിഡന്റായ ബഹു: മാത്യു മേലേടത്തച്ചനെ ഐക കസ്ഥ്‌ഠേന തിരഞ്ഞെടുക്കുക യും സെക്രട്ടറി ഓഫ്‌ സ്റ്റേറ്റില്‍ അറിയിക്കുവാന്‍ തീരുമാനിക്കുക യും, ബാങ്ക്‌ ലോണിന്റെ പലിശ നിരക്ക്‌ കുറക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാ ക്കുവാന്‍ വികാരിയച്ചനെ ചുമതലപ്പെടു ത്തുകയും ചെയ്‌തു.

ജമഴല 2 ആ : 2001 ല്‍  വടക്കേ അമേരിക്കയില്‍ സീറോ മലബാര്‍ രൂപത  സ്‌ഥാപിതമാകുന്നതിനു മുമ്പ്‌, അമേരിക്കയില്‍ നിലവില്‍ വന്ന ക്‌നാനായ മിഷനുകള്‍ പ്രാദേശിക ലത്തീന്‍ രൂപതയുടെ കീഴിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ എന്ന്‌ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. 1996ല്‍  ഹ്യൂസ്റ്റന്‍  ക്‌നാനായ കാത്തലിക്‌ മിഷന്‍ സ്‌ഥാപിതമായപ്പോള്‍ അന്നത്തെ മിഷന്‍ ഡയറക്‌ടര്‍ ജോസഫ്‌ മേലേടത്തച്ചന്‍, “ഗിമിമ്യമ ഇമവേീഹശര ങശശൈീി - ഒീൌ¨©ീി” ഒീൌ¨©ീി- ഏമഹ്‌ല¨©ീി രൂപതുടെ  നിയമാവലി പ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന്‌ സെക്രട്ടറി ഓഫ്‌ സ്റ്റെയിറ്റില്‍  ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്‌തു. എന്നാല്‍ 2001 ല്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറൊ മലബാര്‍ രൂപത സ്‌ഥാപി തമാവുകയും വത്തിക്കാന്റെ നിര്‍ദ്ദേശമനുസരിച്ച്‌ വടക്കേ അമേരിക്കയിലെ ക്‌നാനായക്കാര്‍ ഉള്‍പ്പെടെയുള്ള സീറൊ മലബാര്‍ വിശ്വാസികള്‍  ചിക്കാഗോ സെന്റ്‌ തോമസ്‌ സീറൊ മലബാര്‍ രൂപതയുടെ നിയമാവലി അനുസരിക്കുവാന്‍ ബാദ്ധ്യസ്‌ഥരാണ്‌. (അ©മേരവാലി© ² 2അ & 2ആ) 


ഈ സത്യം, 2007  ഡിസം ര്‍ 9ാം തീയതിതിയില്‍ ബഹു: ജയിംസ്‌ ചെരുവിലച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മിഷന്റെ പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യ്‌പ്പെടുകയും, 1996 ല്‍ സെക്രട്ടറി ഓഫ്‌ സ്റ്റെയിറ്റില്‍ രെജിസ്റ്റര്‍ ചെയ്‌ത നിയമാവലി മേല്‍ പറഞ്ഞ  ചിക്കാഗോ സെന്‍ തോമസ്‌ സീറൊ മലബാര്‍ രൂപതയുടെ നിയമാവലി പ്രകാരം ഭേദഗതി ചെയ്‌ത്‌ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനമെടുത്തു.. അതിന്‍ പ്രകാരം അന്നത്തെ മിഷന്‍  സെക്രട്ടറി ജോണ്‍സണ്‍ മണലേല്‍ മേല്‍പ്പറഞ്ഞ ഭേദഗതികള്‍ 2008 ഫെബ്രുവരി 15 നു സെക്രട്ടറി ഓഫ്‌ സ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്‌തു. (ടലല അ©മേരവാലി© ² 3) 


ഇ: 2013 ഫെബ്രുവരി 27 ലെ വിവാദപരമായ ഭേദഗതിയുടെ യാഥാര്‍ത്ഥ്യം: 
പള്ളിയുടെ ഭരണ സമിതിയായ  പൊതുയോഗത്തിന്റേയോ, പാരീഷ്‌ കൌണ്‍സിലിന്റേയോ അറിവോ സമ്മതമോ ഇല്ലാതെ മുന്‍ വികാരി ഫാ ജോസ്‌ ഇല്ലിക്കുന്നുമ്പുറത്തിന്റെ നേതൃത്വത്തില്‍ സണ്ണി കാരിക്കലും, പാരീഷ്‌ കൌണ്‍സില്‍ അംഗമല്ലാത്ത എന്‍. പി ജോണും ഉള്‍പ്പെടുന്ന മൂവര്‍ സംഘം ഗുരുതരമായ ഗൂഢാലോചന നടത്തുകയും, 2008 ല്‍ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്‌ത ഭേദഗതികള്‍ രഹസ്യമായി തിരുത്തി 1996 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതുപോലെ ഹ്യൂസ്റ്റന്‍ - ഗാല്‍വസ്റ്റന്‍ രൂപതുടെ നിയമാവലികള്‍ അനുസരിക്കുന്നതാണന്ന്‌, സെക്രട്ടറി ഓഫ്‌ സ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. (ടലല അ©മേരവാലി© ² 4)  


ഉ: 2013 ജുണ്‍ രസ്ഥാം തീയതി കൂടിയ പാരീഷ്‌ കൌണ്‍സിലിന്റെ യോഗത്തില്‍ മുന്‍ വികാരിയുടെ നേതൃത്വത്തില്‍ ഉള്ള  മൂവര്‍ സംഘം സത്യ വിരുദ്ധമായ്‌ ചെയ്‌ത  നടപടികളെ അപലപികുകയും മേല്‍പ്പറഞ്ഞ നടപടികള്‍ക്ക്‌   നിയമസാധുതയില്ലായെന്ന്‌ വ്യക്‌തമാക്കുകയും ചെയ്‌തു. തദവസരത്തില്‍ ബഹു: വികാരി പാരിഷ്‌ കൌണ്‍സിലിന്റെ  ഈ തീരുമാനം രൂപതാ നേതൃത്വത്തെ അറിയിക്കുന്നതാണെന്നും എപ്പാര്‍ക്കിയല്‍ ക്യൂരിയായുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസ്രുതമായി വേസ്ഥ തിരുത്തലുകളും ഭേദഗതികളും സെക്രട്ടറി ഓഫ്‌ സ്റ്റേറ്റില്‍ ചെയ്യുന്നതാണെന്നും യോഗത്തിനു ഉറപ്പുനല്‍കി. (ഇതിനെ സംബന്ധിച്ച്‌, ഹ്യൂസ്റ്റന്‍ - ഗാല്‍വസ്റ്റന്‍ രൂപതയുടെ ലീഗല്‍ കൌണ്‍സിലിന്റെ ലെറ്റര്‍ കാണുക) (ടലല അ©മേരവാലി© ² 5)  


“2013 ഫെബ്രുവരി 27 ലെ  അനധികൃതമായി നടത്തപ്പെട്ട ഭേദഗതി എങ്ങനെ വെളിച്ചം കസ്ഥു”. 


നമ്മുടെ പള്ളിയുടെ  നിലവിലുള്ള ലോണിന്റെ പലിശനിരക്ക്‌ കുറക്കുവാനുള്ള അപേക്ഷ  ഇല്ലിക്കുന്നുമ്പുറത്തച്ചന്റെ കാലത്ത്‌ ബാങ്കില്‍ കൊടുത്തിരുന്നു. ഈ അപേക്ഷ ബാങ്കിന്റെ അ©©ീൃില്യ ഞല്‌ശലം ചെയ്‌ത അവസരത്തില്‍ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റില്‍ വരുത്തിയിട്ടുള്ള എൃമൌറ പള്ളി അധികാരികളെ അറിയിക്കുകയും എത്രയും വേഗം തിരുത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
 
ജമഴല 3
മറ്റുചില നുണ പ്രചരണങ്ങളും യാഥാര്‍ത്ഥ്യങ്ങളും 
നുണപ്രചരണം ²1 പള്ളിയുടെ വസ്‌തുവകകള്‍ വാങ്ങിയത്‌ അങ്ങാടിയത്ത്‌ പിതാവിന്റെ പേരില്‍ 
യാഥാര്‍ത്ഥ്യം: ക്‌നാനായ കാത്തലിക്‌ മിഷന്‍ ഹ്യൂസ്റ്റന്റെ പേരിലാണ്‌ പള്ളിയുടെ വസ്‌തുവകകള്‍ വാങ്ങിയത്‌. (ടലല അ©മേരവാലി© ² 6) 
(ചിക്ക ാ © ഗ ാ ര ൂ പ ത യ ു ¨ ട കീഴില ു ള്ള എ ല്ല ാ ക്‌ ന ാ ന ാ യ ക © ത്ത ാ ലിക്ക ാ പ ള്ളിക ള ു ം മിഷ ന ുകളും  വസ്‌തുവകകളും അതാത്‌ സ്റ്റേറ്റില്‍ രജിസ്റ്റ്രര്‍ ചെയ്‌തിട്ടുള്ള സ്വതന്ത്ര കോര്‍പ്പറേഷ ന ുകളുടെ കീഴിലാണ്‌) 


നുണപ്രചരണം²2 


2013 ജൂണ്‍ രസ്ഥില്‍ കൂടിയ മീറ്റിംഗില്‍ പള്ളിയുടെ ഉടമസ്‌ഥാവകാശം ചിക്കാഗോ രൂപതയ്ക്ക്‌ എഴുതിക്കൊടുത്തു. (ടലല അ©മേരവാലി© ² 7)  
 

യാഥാര്‍ത്ഥ്യം: 

പള്ളിയുടെ ഉടമസ്‌ഥാവകാശം ക്‌നാനായ കാത്തലിക്‌ മിഷന്‍ ഹ്യൂസ്റ്റന്റെ പേരില്‍ മാത്രമാണ്‌ . യാതൊരു മാറ്റവും നടന്നിട്ടില്ല. 


പ്രീയ ഇടവകാംഗങ്ങളെ, 


പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള Title Transfer സംബ്‌ന്ധിച്ച്‌ മറ്റൊരു ¨മേലേ ല്‍ നിന്നും ഒരു ആദരണീയ വ്യക്‌തി പരാതിക്കാരന്‍ ജോയി തോമസിനെ ഫോണിലൂടെ അറിയിച്ചതിന്റെ വെളിച്ചത്തിലാണ്‌ വിവാദപരമായ injection order നു വേസ്ഥി കോടതിയെ സമീപിച്ചതെന്ന്‌ പരാതിക്കാരന്റെ വക്കീല്‍ കോടതിയില്‍ പ്രസ്‌താവിക്കുകയുസ്ഥായി. സത്യവിരുദ്ധമായ ഈ കോടതി വ്യവഹാരം ആര്‍ക്ക്‌ വേസ്ഥി ??..... എന്തിനുവേസ്ഥി ??....


യാക്കോബ്‌ 2:14 “എന്റെ സഹോദരരെ, വിശ്വാസം ഉസ്ഥന്ന്‌ പറയുകയും പ്രവര്‍ത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവനു എന്ത്‌  മേത്തയാണുള്ളത്‌ . ഈ വിശ്വാസത്തിനു അവനെ രക്ഷിക്കുവാന്‍ കഴിയുമോ”? (ടലല അ©മേരവാലി© ² 8)  
സജി മരങ്ങാട്ടില്‍ പി ആര്‍ ഒ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌, ഹ്യൂസ്റ്റന്‍ ജൂലൈ 9, 2013  




ആരാണ് ഈ ആദരണീയനായ വ്യക്തി? ഈ ആദരനീയനയാ വ്യക്തി കാള പ്രസവിച്ചു എന്ന് പറഞ്ഞതെ കയറുമായി ജോയി ഓടി എന്ന് വ്യക്തം. ഇത് തന്നെയല്ലേ ഈയുള്ളവന്‍ അന്നേ പറഞ്ഞത്? അന്ന് നന്ദികെട്ടവന്‍ എന്ത് പറഞ്ഞു? എന്നിട്ടോ? സത്യത്തെ മൂടിവെയ്ക്കാന്‍ പറ്റില്ല മക്കളെ.

Wednesday, July 10, 2013

അഭയാ കേസ് : മാഫിയയുടെ രോദനം

കുറെ നാളുകളായി കേള്‍ക്കുന്നതാണ് അഭയ കേസില്‍ കോട്ടയത്തെ അച്ചന്മാരുടെ പങ്കിനെ പറ്റി അമേരിക്കന്‍ ക്നായിലൂടെ വരുന്ന ഗീര്‍വാണങ്ങള്‍. കോട്ടയം രൂപതയെ എങ്ങിനെയും തകര്‍ക്കുക, നാട്ടിക്കുക എന്നുള്ള വൃത്തം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്ന കാനായിലെ മാന്യന്മാര്‍ക്കു വേണ്ടി വീട്ടു പണി ചെയ്യുന്ന ഈ അമേരിക്കന്‍ ക്നാ എന്നുള്ള സമുദായ സ്നേഹികളുടെ കൂട്ടായ്മയുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ് എന്ന് ഓരോ ഈമെയില്‍ വരുമ്പോഴും കാണുവാന്‍ കഴിയും. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഈമെയിലെന്റെ ഒരു പ്രസക്ത ഭാഗം മാത്രം ഇവിടെ കൊടുക്കുകയാണ്.




കേരളത്തിലെ ഏറ്റവും താഴ്ന്ന കീഴ്കോടതി മുതല്‍ ഭാരതത്തിലെ പരമോന്നത സുപ്രീംകോടതി വരെ കഴിഞ്ഞ 24 വര്‍ഷം അഭയാകേസ്സ് നടത്താന്‍ കോട്ടയം രൂപത എത്ര കോടികള്‍ വാരിയെറിഞ്ഞു?. കടലില്‍ വാരിയെറിഞ്ഞ ഈ പണമെല്ലാം വൈദീകരുടെയോ, കന്യാസ്ത്രീകളുടെയോ, മെത്രാന്റെയൊ, കര്‍ ദ്ദിനാലിന്റെയൊ, പോപ്പിന്റെതൊ അല്ല, പിന്നെയോ ഇവരിലെല്ലാം വിശ്വാസമര്‍പ്പിക്കുന്ന സാധാരണ വിശ്വാസികളായ അല്മായന്റെ പണം.

ഇതെഴുതിയവനോട് ചോദിക്കട്ടെ. ഇന്ത്യയുടെ ചരിത്രത്തില്‍ എത്രയോ കേസുകള്‍ ഇത് പോലെ ഉണ്ടായിട്ടുണ്ട്? എത്രയോ ഉന്നതന്മാര്‍ അവരുടെ കോടികള്‍ വലിചെരിഞ്ഞിട്ടും പിടിക്കപെട്ടിട്ടുണ്ട്? അതില്‍ വൈദീകരും ഉള്‍പ്പെടും എന്ന് അറിഞ്ഞു കൊള്ളുക. കഴിഞ്ഞ ഇരുപത്തി നാല് വര്‍ഷങ്ങളായി ഇത്രയും കേസുകള്‍ നടന്നിട്ടും ഇത്രമേല്‍ തെളിയക്കപെടാന്‍ ആവാത്തവിധം കാശ് വാരിയെറിയാന്‍ കോട്ടയം രൂപത എന്താ കത്തോലിക്കാ സഭയേക്കാളും ധനികമാണോ?വെറുതെ കടലില്‍ വാരി എറിഞ്ഞു എന്നവകാശപ്പെടുന്ന ഈ പണമെല്ലാം നിങ്ങളുടെ ഭാവനയില്‍ വിരിഞ്ഞുണ്ടാകുന്നതല്ലാതെ ഒന്ന് തെളിയിച്ചു കൂടെ? കോടാനു കോടികള്‍ വലിച്ചെറിയുന്ന കള്ളാ പണക്കാരും മാഫിയാ തലവന്മാരും വരെ പിടിക്കപെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്രയും പ്രമാദമായ ഒരു കേസില്‍ ഒരു രൂപത കണക്കില്ലാത്ത കോടികള്‍ വലിച്ചെറിഞ്ഞു എന്നൊക്കെ പറഞ്ഞു അതിശോയ്ക്തി ഉണ്ടാക്കാം എന്നല്ലാതെ ഒന്നുമുണ്ടാകില്ല.

ദൈവം എന്നൊരു അദൃശ്യശക്തിയില്‍ മനുഷ്യന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ആ ദൈവത്തിന്റെ പേരില്‍ ലോകത്തില്‍ പടുത്തുയര്‍ത്തിയ സഭാസംവിധാനങ്ങളും, അവയില്‍ രാജാക്കന്മാരായി വാണരുളുന്ന മാര്‍പാപ്പാമാര്‍, കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, വൈദീകര്‍ എന്നിവരില്‍ മനുഷ്യന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ആ ദൈവത്തില്‍ വിശ്വസിക്കണമെന്നു സഭ പഠിപ്പിക്കുന്നുണ്ടെങ്കില്‍, നീതി നടത്തുന്ന ദൈവം സത്യമാണെങ്കില്‍, 25 അല്ല 25000 വര്‍ ഷംകഴിഞ്ഞാലും സത്യം താനേ പതഞ്ഞുപൊങ്ങി പുറത്തുവരും.

എന്റെ മകനെ താങ്കള്‍ ഈ പറഞ്ഞ ദൈവത്തിന്റെ കളി കൊണ്ട് മാത്രമാണ് ഈ വൈദീകര്‍ ഇപ്പോഴും ശിക്ഷിക്കപെടാതെ നിലനില്‍ക്കുന്നത്. തെളിയക്കപ്പെടനം എങ്കില്‍ ആ കേസില്‍ അവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടായിരിക്കണം. എത്ര എച്ച് കെട്ടിയാലുംനുണകള്‍ സത്യമാകില്ല. കിട്ടിയ അവസരത്തില്‍ പരമാവധി ഫണ്ട് പിരിച്ചു അതില്‍ കയ്യിട്ടു വാരുകയും പിന്നെ അതിന്റെ പേരില്‍ ആലാകുകയും ചെയ്യാം എന്നുള്ള വിലകുറഞ്ഞ സൗകര്യം മാത്രമേ അത് കൊണ്ട് നടക്കുകയുള്ളൂ. മുകളില്‍ പറഞ്ഞിരിക്കുന്ന ദൈവം ഉള്ളതുകൊണ്ട് അനുഭവിക്കെണ്ടാവര്‍ അനുഭവിക്കും. നുണ പ്രചാരണങ്ങള്‍ നടത്തുന്നവരും അത് നടത്തുവാനായി സഹായിക്കുന്നവരും എല്ലാം . 

കണ്ണുള്ളവന്‍ കാണട്ടെ ...കാതുള്ളവന്‍ കേള്‍ക്കട്ടെ.

Sunday, July 7, 2013

ഹൂസ്റ്റണിലെ ഞായര്‍ : വിശേഷങ്ങള്‍ തുടരുന്നു

ഹൂസ്റ്റണിലെ കഥ തുടരുന്നു. പള്ളിയില്‍ വായിച്ച ലീഗല്‍ നോട്ടീസിന്റെ വിശേഷങ്ങള്‍ഈ പോസ്റ്റിനു തൊട്ടു മുന്പായി എഴുതിയിരിക്കുന്നത് വായിക്കുക. ഇന്നത്തെ പ്രധാന വിശേഷങ്ങള്‍ ഇവയാണ്. 

  1. പാരീഷ് കൌണ്‍സില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. ഇല്ല്ലിയുടെ കൂടെ ചേര്‍ന്ന് ഇടവക സമൂഹത്തെ മണ്ടന്മാരാക്കികൊണ്ട്നടത്തിയ തിരുത്തല്‍ നാടകത്തില്‍ പങ്കാളികളായ രണ്ടു മഹാന്മാരെ പള്ളിയുടെ ഡയരക്ടര്‍ ബോര്‍ഡില്‍ നിന്നും ഒഴിവാക്കി പാരീഷ് കൌണ്‍സില്‍ ഇടവകയുടെ governing body ആയി നിലനില്‍ക്കത്തക്ക രീതിയില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചു. മൂന്നു വ്യ്കതികളുടെ സ്ഥാനത്ത് ഇനി പാരീഷ് കൌണ്‍സില്‍ ഒന്നാകെ ആയിരിക്കും ഉള്ളത്. 
  2. നിയമ വിരുദ്ധമായി ഉണ്ടാക്കിയ തിരുത്തലുകള്‍ ക്യാന്‍സല്‍ ചെയ്യുവ്വാന്‍ തീരുമാനിച്ചു. പള്ളിയുടെ ഓണര്‍ഷിപ്പ് സംബന്ധിച്ചുള്ള വാചകം നിലനിര്‍ത്തികൊണ്ട് തന്നെ എന്നാല്‍ഗാല്‍വെസ്ട്ടന്‍ രൂപതയുമായി ഉണ്ട് എന്ന് പറയപ്പെടുന്ന നിയമ വിരുദ്ധമെന്ന് ഗാല്വേസ്സ്ടന്‍ രൂപാധാധിക്രുതര്‍ പറഞ്ഞ വാചകം എടുത്തുകളയുകയും പകരം നേരത്തെ ഉണ്ടായിരുന്ന സീറോ മലബാര്‍ രൂപതയുമായി ഉള്ള ബന്ധം പുനസ്ഥാപിക്കുവാനും തീരുമാനിച്ചു.
  3. കോടതിയില്‍ നിന്നുള്ള വിധി യുടെ പകര്‍പ്പ് വന്നതിനു ശേഷം , അതിനെ അടിസ്ഥാനമാക്കി അനാവശ്യമായി ഉണ്ടാക്കിഎടുത്ത  കോടതി വ്യവഹാരം വഴി ഇടവകക്കും വ്യക്തികള്‍ക്കും ഉണ്ടായ നഷ്ടത്തിനും മാനഹാനിക്കും പരിഹാരം ഉണ്ടാക്കുവാന്‍ വേണ്ടി counter suit കുഞ്ഞെപ്പ് വക്കീലിന്റെ കക്ഷിയായ കിഴക്കേല്‍ ഉണ്നിക്കെതിരായി ഫയല്‍ ചെയ്യുവാന്‍ തീരുമാനിച്ചു. 
ഇവയാണ് സുപ്രധാന തീരുമാനങ്ങള്‍

ഇനി മേലേടം ഇടവകക്കാര്‍ക്കായി അയച്ച ഇമെയില്‍ ഈ കൂടെ കൊടുക്കുന്നു. നട്ടെല്ല് മാത്രമല്ല ഒരു നല്ല ഹൃദയം കൂടി അങ്ങേര്‍ക്കുണ്ട് എന്ന് വേണം വരികളിലൂടെ നോക്കിയാല്‍ മനസ്സിലാക്കുവാന്‍. ഹൂസ്റ്റണിലെ ക്നാനായ മക്കളുടെ സ്നേഹവും സമാധാനവും നശിപ്പിക്കുവാന്‍ കൂട്ടുനിന്ന ഇല്ലിക്ക് സ്വസ്തി. കൂടെ പേടിതൊണ്ടനായ വീ ജിക്കും സ്വസ്തി. അങ്ങേര്‍ ഇങ്ങിനെ ദുഷ്ട പിശാചുകള്‍ക്ക് വളം വച്ച് കൊടുക്കുന്നിടത്തോളം കാലം ദുഷ്ടര്‍ തഴച്ചു വളരും. ജന്മം കൊടുത്താല്‍ മാത്രം പോര അപ്പനാകാന്‍. വളര്‍ത്തുവാനും സംരക്ഷിക്കുവാനും കൂടി കഴിയണം. ഇവിടെയാണ്‌ നമ്മുടെ വി ജി യുടെ പരാജയം. പറഞ്ഞിട്ട് കാര്യമില്ല. കാരക്കാടന്‍ വരയ്ക്കുന്ന ഇട്ടാവട്ടത്തില്‍ കിടന്നു കിണറ്റിലെ തവളയെ പോലെ മുക്രയിടാന്‍ പോയാല്‍ ഇങ്ങനെ തന്നെ സംഭവിക്കും. അല്ലെങ്കില്‍ ഒന്ന് പിറകോട്ടു തിരിഞ്ഞു നോക്കുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്താണ് ഇവിടെ സംഭവിക്കുന്നത്‌? കാണാന്‍ കണ്ണുള്ളവന്‍ കാണട്ടെ . കേള്‍ക്കാന്‍ കാതുള്ളവന്‍ കേള്‍ക്കട്ടെ.

Dear Loving Parishioners,  

I have been your pastor since May 8.  So much has happened in the weeks since then, much pain, fear and hurt, that I must address as much as I can in the short time that I have here today.  I will address more in the future, to assure that I have answered all questions that you may have.   As your Achen, as your Leader, as your Pastor, I must set an example to you my beloved people of God.   I must be attentive to your hurt and fear, I must try to calm troubled waters, and I must be Christ like for you.   I feel that I have failed some of you in this, perhaps all of you. And for that I beg your forgiveness.   When I arrived here on May 8, I was not aware of the deep hurt, fear, hatred and divisions within this community.  No new pastor can immediately know of such things, so please forgive me being naive and allow me to learn as we walk together in this long journey of faith.    

My constant prayer is that I help this community through these troubled time, that I be a shepherd to each one of you, that I help to heal and comfort each of you.   A few days after I arrived here, I learned that some people had, without approval from the Trustees, the Parish Council, or the General Body, filed with the Texas Secretary of State a purported amendment of the Articles of Incorporation for our church.    


A few weeks later, the trustees and I were sued.  The plaintiff alleged that a decision had been made to sell or transfer the church property.     Friday, June 21, The Honorable Judge Pedro Ruiz denied the injunction that the plaintiff requested.  The judge ruled in our favor.  Sometime soon, Judge Ruiz will also provide a written decision and that will provide more detail.  However, what Judge Ruiz mentioned in his oral ruling is that the plaintiff had not proved his allegations. 

 
I do not know if this case is over.  I simply know today that the judge denied the plaintiff’s request for an injunction.   I want each of you to know that no decision has been made to sell or transfer the church property and no sale or transfer is being considered or is contemplated in the future.  I ask that all rumors to the contrary cease immediately.  I also ask that if you ever hear such a rumor, please ask the person to come with you to see a Trustee or myself to ask if it is true.  We will tell you the truth.  We are your servants and are here to serve you.   Again, the truth is that no transfer or sale is being contemplated by the trustees, by the parish council or by me.     I apologize if this was not clear to each one of you before.   My short time here at St. Mary’s has been very rough and tough on me, both emotionally and physically and on you as well.  In addition to the events that I just mentioned, there have been horrible, false allegations and defamatory statements said about the trustees and me on the Internet.    I ask each of you to respect the trustees, the parish council members, and all church leaders who offer their time, talent and treasure in service to our church.  Respect them.  Trust them.  Honor them.   I must follow the example of Pope Francis.  I must be a servant- leader.  So let me say this:   I ask forgiveness from each person whom I have hurt.  I forgive each person who has hurt me.  I welcome each of them to our church.  I want unity.  I want the people of this church to work towards healing.   


I will take the first step.  I offer my forgiveness.  I offer my services to each one of you.   I will also take the second step.  I know that the Bishop’s letter in December 2012 has caused much hurt and fear.  


I will be with this community as we move forward in this journey of faith and traditions.  I want to help you with your hurt and fear.   I now realize, as I did not on the day I arrived that the hurt and fear in this community have caused deep loss of trust.  Restoring trust is difficult.  Restoring trust requires transparency.  I want to make things more transparent for all of you as we walk together through these troubled times.    I wish to have a parish meeting to explain to you all what has happened and to answer your questions.    I am also sending herewith the letter which I got from Galveston- Houston Catholic Archdiocese. 

Please see the attached file.  

Yours Lovingly in Jesus Christ 


Fr. Mathew Meladath 
St. Mary’s Knanaya Catholic Church,
Houston (248)-820-1190 

ഹൂസ്റ്റണിലെ കള്ളത്തരങ്ങള്‍ പുറത്ത് വന്നു. മാഫിയാ ഇനി തലയില്‍ മുണ്ടിട്ടു നടക്കട്ടെ.

ഹൂസ്റ്റണില്‍ എന്തൊക്കയോ നടക്കും എന്ന് ഈയുള്ളവന് അറിവ് കിട്ടിയിരുന്നു എങ്കിലും ഇത് പോലെ ഒരു ഇടിത്തീ മാഫിയയുടെ തലയില്‍ വീഴും എന്ന്പ്രതീക്ഷിച്ചില്ല. ഹൂസ്റ്റണിലെ കുര നാളായി നീറുന്ന പ്രശനമായ വിവാദ ഭേദഗതിയെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരംമാമിട്ടു കൊണ്ട് ഹൂസ്റ്റണിലെ ഗാള്‍വെസ്ട്ടന്‍ രൂപതയില്‍ നിനൂമ്മുല്ല ഔദ്യോഗികമായ Legal Notice കിട്ടി. തികച്ചും നിയമവിധേയമാല്ലത്താ രീതിയില്‍ പള്ളിയുടെയോ. പള്ളി കമ്മറ്റിയുടെയോ പൊതു യോഗത്തിന്റെയോ, തങ്ങള്‍ ഭാഗമായിരിക്കുന്ന രൂപതയുടെയോ അല്ലെങ്കില്‍ മാറ്റം വരുത്തിയപ്പോള്‍ തങ്ങള്‍ വിധേയപ്പെടുന്നു എന്ന് എഴുതി ചേര്‍ത്ത ഹൂസ്റ്റണിലെ രൂപതയുടെയോ ഒന്നും അനുമതിയോ അറിവോ ഇല്ലാതെ നടത്തിയ ഭേദഗതിയുടെ നിയമ സാധുതയെപറ്റി ഇനി ആര്‍ക്കെന്കെങ്കിലും സംശയം ഉണ്ടാകുമോ. ഇതാ ഈയുള്ളവന്റെ പ്രീയ വായനക്കാര്‍ക്ക് വേണ്ടി ഈ ലെറ്റര്‍ താഴെ കൊടുത്തിരിക്കുന്നു. 


ഇത്രക്കും വ്യക്തമായി ആ രൂപതാഅധികാരികള്‍ കാര്യങ്ങള്‍ അറിയച്ച സ്ഥിതിക്ക് ഇനി മാഫിയാ എന്ത് പറയുന്നു? ആരാണ് പോക്രിത്തരം കാണിച്ചത്? ലെറ്ററില്‍ പറഞ്ഞിരിക്കുന്ന unauthorized individual ആരാണ്? തലക്കകത്ത് മൂള തീരെ ഇല്ലാത്ത ആരോ കാണിച്ച കലാ പരിപാടി എട്ടു പിടിച്ച നന്ദികെട്ടവനും കണിയാനും പിന്നെ കെ സി സി എന്‍ എ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുവാന്‍ പോയിട്ട് അതിന്റെ ഏഴയലത്ത് പോലും നില്‍ക്കാന്‍ തക്ക യോഗ്യത ഇല്ലാത്ത കുറെ നരഭോജികളും ഇപ്പോള്‍ എവിടെ? അന്നേ ഈയുള്ളവന്‍ പറഞ്ഞതാണ് ഈ ഭേദഗതിയുടെ വിധിയും ഗതിയും. അന്ന് ഈയുള്ളവന്‍ പറഞ്ഞതില്‍ നിന്നും എന്തെങ്കിലും വിത്യാസം വന്നോ?
  1. കേസ് പൊട്ടും എന്ന് പറഞ്ഞു. പൊട്ടിയില്ലേ? വെറുതെ അല്ല ഏഴു നിലയില്‍.
  2. ഭേദഗതി അസാധുവാണ് എന്ന് പറഞ്ഞു. സത്യമായില്ലേ? വായിച്ചു നോക്ക് മുകളില്‍ കൊടുത്തിരിക്കുന്ന ലെറ്റര്‍.
ഇനിയുമുണ്ട് കാര്യങ്ങള്‍. ശൂന്യതയില്‍ നിന്നും ഒരു പൊട്ടന്‍ കത്തനാരുടെ വാക്ക് കേട്ടു പള്ളിയെ കോടതി കയറ്റിയവര്‍ കോടതി ചിലവും നഷ്ടപരിഹാരവും കൊടുക്കേണ്ടി വരും. അത് വേറെ ഏതെങ്കിലും കണക്കില്‍ കെ സി സി എന്‍ എ യുടെ ഫണ്ടില്‍ നിന്നുംഅവര്‍ മുക്കി കൊള്ളും. ദിട്രോയിട്ടില്‍ വച്ചേ മേലെടത്തിനെ കന്നെടുത്താന്‍ കാണാന്‍ വയ്യാത്ത ആന്തപ്പന്‍ കിട്ടിയ അവസരം ഉപയോഗിച്ച് ഒന്ന് ചൊറിഞ്ഞു നോക്കിയതാണ്. പാവം കുന്തം വിഴുങ്ങിയത് പോലെ അന്തപ്പന്‍ നടത്തിയ ചൊറിച്ചില്‍ തീക്കൊള്ളിവച്ചായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി കാണും. അതുകൊണ്ടാണല്ലോ ഇപ്പോള്‍ കേസിനെ പറ്റി ആരും ഒരക്ഷരവും ഉരിയാടാത്തത്.

ഇപ്പോള്‍ പാരീഷ് കൌണ്‍സില്‍ യോഗം ഹൂസ്റ്റണില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ വിശേഷങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുന്ന മുറക്ക് ഇവിടെ അറിയിക്കുന്നതാണ്.


Saturday, July 6, 2013

ജാഗ്രതാ സമിതിയൊക്കെ അവിടെ നില്‍ക്കട്ടെ...നാളെ ഹൂസ്റ്റണില്‍ പൊട്ടുന്ന ഇടിവെട്ടിനായി കാത്തിരിക്കാം. പള്ളിയില്‍ പോകാന്‍ മറക്കരുതേ

കഴിഞ്ഞ ദിവസം ഉണ്ടാക്കിയ കടലാസ് പോലീസ് ആയ ജാഗ്രതാ സമിതിയെപറ്റി ഇനി അധികം പറയേണ്ടല്ലോ. കടലാസ് പോലീസിനു പിറകെ നട്ടെല്ല് ഉണ്ട് എന്ന് കാണിക്കുവാന്‍ വേണ്ടി മുത്തുവും കൂട്ടരും കാല്‍കാശിനു വിലയില്ലാത്ത ഒരു പ്രമേയം പാസാക്കുകയും അതിന്റെ പേരില്‍ വ്യക്തി ഹത്യ നടത്തി നന്ദികെട്ടവന്‍ അഴിഞാടുകയും ചെയ്തു കൊണ്ടിരിക്കുന്നു. എന്നിട്ട് ഈ പറഞ്ഞ ജാഗ്രതാ സമിതി എന്ത് ചെയ്യും? വേണമെങ്കില്‍ ഒരു പ്രമേയം കൂടി പാസാക്കാം. നട്ടെല്ലില്ലാത്ത നശൂലങ്ങള്‍.


ഇനി അതല്ല ഇന്നത്തെ ചിന്താ വിഷയം. ഹൂസ്റ്റണിലെ പ്രമാദമായ കേസിന് ശേഷം ഒരു വലിയ വഴിത്തിരിവ് നാളെ കിട്ടും.കാണാന്‍ പോകുന്ന പുകില് എന്താണ് എന്ന് വ്യക്തമായി ഈയുള്ളവന് പോലും അറിയാന്‍ വയ്യാത്ത സ്ഥിതിക്ക്ഒരു ദിവസം കൂടി കാത്തിരിക്കാം. ചെക്ക് കള്ളന്‍ ഇല്ലിയുടെ താന്തോന്നിത്തരം കാരണം എന്തൊക്കെയാണോ ഇനി കാണാനിരിക്കുന്നത്.

കേസ് കഴിഞ്ഞിട്ട് പിന്നെ കുഞ്ഞെപ്പ് വക്കീല് കാശിക്കു പോയോ ആവോ? എന്തായിരുന്നു ചിക്കാഗോ ക്നായിലൂടെയും അമേരിക്കന്‍ ക്നായിലൂടെയും ഒക്കെ തകര്പ്പും അപ്ടെട്ട്സും ഒക്കെ. ചവറ്റുകുട്ടയില്‍ എരിയപെട്ട സ്റ്റേ ഓര്‍ഡര്‍ കാരണം പള്ളിക്ക് നഷ്ടപെട്ട കാശ് തിരിച്ചു പിടിക്കാന്‍ വേണ്ടി മേലേടം തുനിഞ്ഞിറങ്ങും എന്നാണു ഈയുള്ളവന്‍ വിശ്വസിക്കുന്നത്. യാതൊരു കാരണവും കൂടാതെ ഒരു പള്ളിയും അച്ഛനെയും കോടതി കയറ്റിയ കിഴക്കേല്‍ഉണ്ണിയും കൂട്ടരും ഇത്തിരി വിഷമിക്കും എന്ന് സംശയം വേണ്ട.അങ്ങിനെ ആണായി പിറന്ന ഒരു കത്തനാര്‍ ക്നാനായക്കാരുടെ ഇടയില്‍ ഉണ്ട് എന്ന് തെളിയിച്ചു. അല്ലെങ്കില്‍ ക്നാനായ കത്തോലിസം എന്താണ് എന്ന്പറയാമോ എന്ന് കുഞ്ഞെപ്പ് വക്കീലിനോട് മറു ചോദ്യം ചോദിച്ചപ്പോള്‍ കുഞ്ഞെപ്പ് വക്കീല്‍ വിയര്‍ക്കേണ്ടി വരുമായിരുന്നോ?  ഇനിയും എന്ത് മാത്രം വിയര്‍ക്കാനിരിക്കുന്നു. മേല്ടത്തിനെ പ്പോലെ നട്ടെല്ലുള്ള കത്തനാര്‍ ആയിരുന്നു മുത്തു എങ്കില്‍ ഈ മാഫിയാ ഒന്നും ഇത്രമാത്രം വളരില്ലായിരുന്നു. 

എന്തായാലും ജാഗ്രതാ സമിതി വന്നത് പ്രമാണിച്ച് കണിയാന്‍ തന്റെ ബ്ലോഗ്‌ പൂട്ടി കെട്ടി പോയി എന്ന് കേട്ടു . എന്തൊക്കെയായിരുന്നു വീരവാദങ്ങള്‍? മലപ്പുറം കത്തി, ആട്ടം ബോംബ്‌, തേങ്ങാക്കുല. മുത്തു ഇങ്ങനെ നടക്കട്ടെ. കുറെ നാണം കേട്ട പ്രാഞ്ചികളുടെ സഞ്ചിയും താങ്ങി കാല്‍ കാശിനു വിലയില്ലാത്ത കുറെ പ്രമേയങ്ങളും പാസാക്കി. ഈ തഞ്ചത്തില്‍ നന്ദികെട്ടവന്‍ വളരും മറ്റൊരു കണിയാനായി. സാരമില്ല. മേലെടത്ടിനെ പോലെ ആണായി പിറന്ന ഒരു കത്തനാരുടെ മുന്‍പില്‍ ചെന്ന്വീഴുന്പോള്‍ തീരും പണി. കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവന്‍ കേള്ല്‍ക്കട്ടെ. 

ശേഷം നാളെ കൂടുതല്‍ ഹൂസ്ട്ടന്‍ വിശേഷങ്ങളുമായി.